എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION
Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Saturday, July 21, 2007

"കാന്‍സര്‍"

കാന്‍സര്‍ കാന്‍സര്‍ കാന്‍സര്‍
കണ്ണിനു കാന്‍സര്‍ കാതിനു കാന്‍സര്‍
വൈദ്യശിരോമണി
കുഴലൂതി നോക്കുന്നു.
വായിലും മൂക്കിലും
സ്പൂണിട്ടു തിരയുന്നു.
നഴ്സാന്റ്റി സൂചിയെടുത്തു
മേഴ്സിയില്ലാതെ കുത്തുന്നു.
അറ്റന്‍ഡരെന്റെ പഴ്സു തിരയുന്നു
ഓട്ടയില്ലാ നോട്ടിനായ്.
ഇരുമ്പു കട്ടിലില്‍ കിടന്നു
ഞാന്‍ വാവിട്ടു കരയുന്നു .
എന്റെ പ്രിയതമയെന്റെ
വിവാഹമോതിരമൂരുന്നു.
കരളിനെ തിന്നുന്ന കാന്‍സറോ
എന്നെ വിഴുങ്ങുന്ന മനസ്സിനു
കാന്‍സര്‍ ബാധിച്ചവരോ എന്റെ അന്തകര്‍?!

നീ മാത്രം

ഓര്‍മതന്‍ ഹര്‍ഷബാഷപ്പത്തിലെന്‍
വിഷാദ വദനം നിന്‍ സ്വപ്നത്തില്‍
വിരിയുമോ? അണയും തിരിനാളമായി.
വിറയാര്‍ന്ന കൈകളശ്രുബിന്ദുക്കളാല്‍
നനയവേ,ഓര്‍ക്കുന്നു നിന്നെ
ഞാനത്മസഖീ ആനന്ദത്താല്‍.

നിന്നാത്മനൊമ്പരങ്ങളെന്‍ രാത്രികളെ
ഈറനണിയിക്കുമ്പോള്‍, നിന്‍
സ്നേഹമറിയുന്നെടോ ഞാന്‍.
ഓര്‍മകളിലെ മഞ്ഞുത്തുള്ളി പോല്‍
കുളിരേകും നിന്‍ മന്ദഹാസമെന്‍
സംഗീതമായി മാറുന്നുവോ?

അറിയുന്നുവോ സഖീ നീയെന്‍
ആത്മനൊമ്പരം വിണ്ണിലെ താരക-
ങ്ങളെ കാണുമ്പോഴെങ്കിലും?
തേജസ്സ്വിയാം ഭസ്ക്കരനല്ല, കുളിരായ്
മാറുമൊരമ്പിളിയാണെനിക്കു പ്രിയമെന്നറിയുക
നീ സഖീ.